'ഞാന്‍ വ്യത്യസ്തനാണ്

ഞാന്‍ വ്യത്യസ്തനാണ്. അതുപോലെത്തന്നെയാണ് എന്‍റെ ജീവിതവും. എന്‍റെ മരണം കാലംതെറ്റിയെത്തുന്ന മഴപോലെയാകും''ജീവിതത്തോടുള്ള വിരക്തിയും, കഷ്ടതകള്‍ ഇനിയും അനുഭവി
ക്കാനുള്ള കരുത്തില്ലായ്മയും എന്നെ
വ്യത്യസ്തമായ തലങ്ങളിലെത്തിക്കുന്നു. എനിക്ക് ആത്മീയതയോ, ക്രിയാത്മകതയോ, അമിതമായ സ്വതന്ത്രകാംക്ഷയുടെ അടക്കമില്ലായ്മയോ, സ്വത്വം മറന്നുള്ള നിലവിട്ട ചിന്തകളോ സമ്മാനിക്കുന്ന സവിശേഷമായ ഒരു പരിവേഷം ലഭിച്ചേക്കാം. സമൂഹത്തില്‍ നിന്ന് വ്യത്യസ്തനായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന എനിക്ക് എല്ലാം മറക്കുന്നതില്‍നിന്നുള്ള ഒരു ആത്മവിഭൂതിക്ക് കൊതിക്കുന്നു. എന്‍റെ ഉള്ളില്‍ വേരോടുന്ന ചിന്തകള്‍ക്ക് പണ്ടത്തേതില്‍നിന്ന് ആഴവും പരപ്പും വര്‍ദ്ധിക്കുന്നു.വൈവിധ്യപൂര്‍ണ്ണമായ ഇത്തരം മനസ്സിന്‍റെ ഉള്ളറകള്‍തേടുന്ന ഈ ലഘുവജനം ജീവിതത്തിന്‍റെ ഊടുവഴികളിലെവിടെയോ ഒരു ദുരന്തം കാത്തിരിപ്പുണ്ടെന്ന ഭീതിദമായ മുന്നറിയിപ്പോടെ,
നിഗൂഢസൗന്ദര്യത്തിന്റെ പുതുമ നല്‍കിയ അപരന്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന വര്‍ത്തമാനകാല ജീവിതത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍. പുതിയ അധിനിവേശങ്ങളെ തുറന്നുകാട്ടുന്ന ഈ നഗരത്തിന്‍റെ ഘടനയിലോ ജീവിതശൈലിയിലോ ഒന്നും ചിട്ടപ്പെടുത്തിയ നിയമങ്ങളുള്ളതായി തോന്നുകയേയില്ല. പിരിമുറുക്കമെങ്ങുമില്ല. എവിടെയും തുറന്ന അന്തരീക്ഷം ഭാരതിയന്‍റെ
ജീവിതത്തിന്റെ പ്രത്യക്ഷ യാഥാര്‍ഥ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചോര്‍ന്നൊലിച്ചു കടന്നു പോകുന്ന ആയുസ്സിന്‍റെ സത്യമാത്രകളെ പകര്‍ത്തുകയും ചെയ്യുന്ന എഴുത്ത് എന്ന പ്രക്രിയയിലൂടെ നിഗൂഢമായ വശ്യത ഒരിക്കലും എഴുതി നിറക്കാനാവില്ല

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ